
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക കോടതി നടപടി. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. കേസിലെ മറ്റൊരു പ്രതിയായ എ. അജികുമാറിന് കോടതി ജാമ്യം അനുവദിച്ചു.
അജികുമാറിന്റെ ആരോഗ്യസ്ഥിതി പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. ഇരു വൃക്കകൾക്കും പ്രശ്നങ്ങളുണ്ടെന്ന മെഡിക്കൽ റിപ്പോർട്ട് കോടതി പരിശോധിച്ചു. ചികിത്സ ആവശ്യമായ സാഹചര്യമായതിനാൽ അജികുമാറിന് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷനും എതിർത്തില്ല.
അതേസമയം, പി.എസ്. പ്രശാന്തിന് ജാമ്യം നിഷേധിച്ചതോടെ കേസിൽ അദ്ദേഹത്തിന്റെ കസ്റ്റഡി തുടരും. ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണവും നിയമനടപടികളും പുരോഗമിക്കുന്നതിനിടെയാണ് ഇരുവർക്കും വ്യത്യസ്ത നിലപാടുകളുമായി കോടതി ഉത്തരവ്
അജികുമാറിന്റെ ആരോഗ്യസ്ഥിതി പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. ഇരു വൃക്കകൾക്കും പ്രശ്നങ്ങളുണ്ടെന്ന മെഡിക്കൽ റിപ്പോർട്ട് കോടതി പരിശോധിച്ചു. ചികിത്സ ആവശ്യമായ സാഹചര്യമായതിനാൽ അജികുമാറിന് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷനും എതിർത്തില്ല.
അതേസമയം, പി.എസ്. പ്രശാന്തിന് ജാമ്യം നിഷേധിച്ചതോടെ കേസിൽ അദ്ദേഹത്തിന്റെ കസ്റ്റഡി തുടരും. ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണവും നിയമനടപടികളും പുരോഗമിക്കുന്നതിനിടെയാണ് ഇരുവർക്കും വ്യത്യസ്ത നിലപാടുകളുമായി കോടതി ഉത്തരവ്







Comments