കുട്ടിക്കാലം തൊട്ട് മനസ്സില്‍ സൂക്ഷിച്ച ദിവ്യ വിനോദിന് സ്വന്തമായി; അവളുടെ ആഗ്രഹം പോലെപഠിപ്പിച്ച് ജോലിയും വാങ്ങി നല്‍കി; ഒടുവില്‍ കൂലിപ്പണിക്കാരന്റെ വിയര്‍പ്പിന്റെ മണം അവള്‍ക്ക് പിടിക്കാതെയായി. വിനോദിന് ലഭിച്ചതാകട്ടെ ഡിവോഴ്സ് നോട്ടീസും