കാബൂളില്‍ മുജീബുള്ളയും ഷാഹേദിയുമെല്ലം സൂക്ഷിക്കുന്നത് രണ്ടു കുറിപ്പുകള്‍ ; പേരും വിലാസവും എഴുതിയ ഒരെണ്ണം പോക്കറ്റിലും മറ്റൊന്ന് പഴ്‌സിലും; ഒരു ബോംബ്, അല്ലെങ്കില്‍ ഒരു വെടിയുണ്ട, എപ്പോള്‍ കൊല്ലപ്പെടുമെന്ന് ആര്‍ക്കറിയാം ?