More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

അമ്മയെ കൊലപ്പെടുത്തിയ നിയമവിദ്യാര്‍ത്ഥിനി പിതാവിനെയും കൊന്നിരിക്കാം ; ആരോപണവുമായി അമ്മാവന്‍

Authored by Web Desk | Last updated: 11 Jul 2026, 1:36 PM | 2 min read

Print
അമ്മയെ കൊലപ്പെടുത്തിയ നിയമവിദ്യാര്‍ത്ഥിനി പിതാവിനെയും കൊന്നിരിക്കാം ; ആരോപണവുമായി അമ്മാവന്‍
ജയ്പൂര്‍: ജോലികിട്ടാന്‍ അമ്മയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ യുവതിക്കെതിരേ പിതാവിന്റെ മരണത്തിലും സംശയം. കഴിഞ്ഞ വര്‍ഷം മരണപ്പെട്ട പിതാവിന്റെ മരണത്തിന് പിന്നിലും നിയമവിദ്യാര്‍ത്ഥിനി തന്നെയായിരിക്കാമെന്ന സംശയം പ്രകടിപ്പിച്ചിരിക്കുന്നത് യുവതിയുടെ അമ്മാവനാണ്.


കോര്‍ട്ട് മാസ്റ്റര്‍ ആയിരുന്ന ഭര്‍ത്താവ് വിജയ് ശര്‍മ്മയുടെ മരണത്തെത്തുടര്‍ന്ന് കാരുണ്യനിയമന പ്രകാരമാണ് നീരജ് ശര്‍മ്മയ്ക്ക് ജയ്പൂര്‍ കോടതിയില്‍ ക്ലര്‍ക്കായി ജോലി ലഭിച്ചത്. ദീര്‍ഘനാളത്തെ രോഗാവസ്ഥയെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമായിരുന്നു വിജയ് ശര്‍മ്മ മരിച്ചത്. കഴിഞ്ഞ ജൂലൈ 3-നാണ് നീരജ് ശര്‍മ്മ ജയ്പൂരില്‍ വെച്ച് എസ്യുവി കാറിടിച്ച് മരിക്കുന്നത്. അമ്മയെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റത്തിനാണ് മകള്‍ ആയുഷിയെ പോലീസ് അറസ്റ്റ് ചെയ്തത്.


അവസാന വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ത്ഥിനിയായ ആയുഷി, അമ്മാവന്റെ മകന്റെ ബല്‍റാമിന്റെ സഹായത്തോടെ 7 ലക്ഷം രൂപയ്ക്കാണ് കൊട്ടേഷന്‍ സംഘത്തെ വാടകയ്ക്കെടുത്തത്. അമ്മയെ കൊലപ്പെടുത്തിയ ശേഷം അത് ഒരു റോഡപകടമാണെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു ഇവരുടെ പദ്ധതി. അമ്മയുടെ സര്‍ക്കാര്‍ ജോലി സ്വന്തമാക്കാനും കുടുംബസ്വത്ത് തട്ടിയെടുക്കാനുമാണ് ആയുഷി ഈ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.


ഇതിന് പിന്നാലെയാണ്, ആയുഷി തന്റെ പിതാവിനെയും കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി നീരജ് ശര്‍മ്മയുടെ സഹോദരനായ രാകേഷ് ശര്‍മ്മ രംഗത്തെത്തിയത്. വിജയ് ശര്‍മ്മയ്ക്ക് മസ്തിഷ്‌കാഘാതം ഉണ്ടായപ്പോള്‍ ആയുഷിയും കസിന്‍ ബല്‍റാമും ചേര്‍ന്ന് ഏതോ അജ്ഞാത ആശുപത്രിയിലേക്ക് മാറ്റിയെന്നും, മൂന്ന് മാസം അദ്ദേഹത്തിന്റെ ചികിത്സയെക്കുറിച്ചുള്ള വിവരങ്ങള്‍ കുടുംബത്തില്‍ നിന്ന് മറച്ചുവെച്ചെന്നും രാകേഷ് ശര്‍മ്മ ആരോപിക്കുന്നു.


അമ്മ നിരന്തരം ചോദ്യം ചെയ്തപ്പോള്‍, അച്ഛനെ ഒരു സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത് എന്നാണ് ആയുഷി പറഞ്ഞിരുന്നത്. പിന്നീട് കുടുംബാംഗങ്ങള്‍ വിജയ് ശര്‍മ്മയെ വീട്ടിലേക്ക് തിരികെ കൊണ്ടുവന്നെങ്കിലും, ഈ സമയത്ത് പല അവയവങ്ങളും പ്രവര്‍ത്തനരഹിതമായതായി ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. ആയുഷി പിതാവിന്റെ മൂക്കിലെ ഭക്ഷണക്കുഴല്‍ ബലമായി ഊരിമാറ്റിയതാണ് അദ്ദേഹത്തിന്റെ മരണത്തിന് കാരണമായതെന്നാണ് അമ്മാവന്‍ ആരോപിക്കുന്നത്.


അമ്മാവന്റെ ആരോപണത്തെക്കുറിച്ച് അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചു. കൊലപാതകം നടത്തിയ കൊട്ടേഷന്‍ സംഘത്തെയും ആയുഷിയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ ഗൂഢാലോചനയില്‍ പങ്കാളിയായ ആയുഷിയുടെ കസിന്‍ ബല്‍റാമിനായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്.


പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരമനുസരിച്ച് ആയുഷി, ബല്‍റാം, ബല്‍റാമിന്റെ പിതാവ് മോഹന്‍ എന്നിവരാണ് നീരജ് ശര്‍മ്മയുടെ കൊലപാതകത്തിന് പിന്നിലെ പ്രധാന സൂത്രധാരന്മാര്‍. കൊലപാതകത്തിന് ശേഷം കുടുംബസ്വത്ത് തങ്ങള്‍ക്കിടയില്‍ വീതം വെക്കാന്‍ ഇവര്‍ മൂവരും തമ്മില്‍ ധാരണയുണ്ടായിരുന്നു.


മുന്‍പും ആയുഷി തന്റെ അമ്മയെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. കുറച്ചുകാലമായി ഇവര്‍ അമ്മാവനായ മോഹന്റെയും കസിന്‍ ബല്‍റാമിന്റെയും കൂടെയായിരുന്നു താമസം. ആയുഷിയും ബല്‍റാമും തമ്മില്‍ പ്രണയത്തില്‍ ആയിരുന്നുവെന്നും പോലീസ് പറയുന്നു.


ജൂലൈ 3-ന് തന്റെ ഇളയ മകനെ കോച്ചിംഗ് സെന്ററില്‍ വിട്ട ശേഷം മടങ്ങിവരുന്നതിനിടയിലാണ് നീരജ് ശര്‍മ്മയെ അമിതവേഗതയിലെത്തിയ സ്‌കോര്‍പിയോ കാര്‍ ഇടിച്ചുതെറിപ്പിച്ചത്. ഒരു മാസം മുന്‍പും ഈ കൊട്ടേഷന്‍ സംഘം നീരജ് ശര്‍മ്മയെ വധിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും അമിതമായ ഗതാഗതക്കുരുക്ക് കാരണം ആ ശ്രമം പരാജയപ്പെടുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. കൊട്ടേഷന്‍ സംഘാംഗങ്ങളായ ഹേമന്ത്, ആകാശ്, മോഹിത്, അരവിന്ദ്, രോഹിത് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.


Tags

  • law student
  • mother
  • crime

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

സമൂഹമാധ്യമ മെസേജിംഗ് പ്ലാറ്റ്‌ഫോമുകൾക്ക് ഏകീകൃത നിയമം വരുന്നു; കേന്ദ്രം പുതിയ നീക്കത്തിൽ

സമൂഹമാധ്യമ മെസേജിംഗ് പ്ലാറ്റ്‌ഫോമുകൾക്ക് ഏകീകൃത നിയമം വരുന്നു; കേന്ദ്രം പുതിയ നീക്കത്തിൽ

ടെലിവിഷൻ താരം രോഹിത് ചന്ദേൽ പോക്സോ കേസിൽ അറസ്റ്റിൽ; നടപടി 16 കാരിയുടെ പരാതിയെ തുടർന്ന്

ടെലിവിഷൻ താരം രോഹിത് ചന്ദേൽ പോക്സോ കേസിൽ അറസ്റ്റിൽ; നടപടി 16 കാരിയുടെ പരാതിയെ തുടർന്ന്

കള്ളാടിയിലെ ദുരന്തകാരണം കണ്ടെത്താൻ അഞ്ചംഗ വിദഗ്ധസമിതി; റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കാൻ നിർദേശം

കള്ളാടിയിലെ ദുരന്തകാരണം കണ്ടെത്താൻ അഞ്ചംഗ വിദഗ്ധസമിതി; റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കാൻ നിർദേശം

ആശ്വാസം; സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ്

ആശ്വാസം; സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ്

വന്ദേമാതരം പൂർണമായി ആലപിക്കണം; നിർബന്ധമായും ആലപിക്കേണ്ട അവസരങ്ങൾ വ്യക്തമാക്കി ആഭ്യന്തര മന്ത്രാലയം

വന്ദേമാതരം പൂർണമായി ആലപിക്കണം; നിർബന്ധമായും ആലപിക്കേണ്ട അവസരങ്ങൾ വ്യക്തമാക്കി ആഭ്യന്തര മന്ത്രാലയം

ഭക്ഷണം കൊടുക്കരുതെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല ; വിവാദത്തില്‍ മലക്കം മറിഞ്ഞ് ജി സുധാകരന്‍

ഭക്ഷണം കൊടുക്കരുതെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല ; വിവാദത്തില്‍ മലക്കം മറിഞ്ഞ് ജി സുധാകരന്‍