തുടര്‍ച്ചയായ രണ്ടു ദിവസങ്ങളില്‍, വ്യത്യസ്ത ആശയവിനിമയ ഉപകരണങ്ങള്‍ കേന്ദ്രീകരിച്ചു നടന്ന സ്‌ഫോടനപരമ്പര; ലബനനില്‍ പൊട്ടിത്തെറിച്ച ഉപകരണങ്ങള്‍ വ്യാജമായി നിര്‍മിച്ചതെന്നു സംശയം