More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Sports News
  3. Sports
Loading...

കാഴ്ചപോകുന്ന നിലയിലുള്ള ആസിഡ് ആക്രമണത്തെ അതിജീവിച്ചു ; കോംഗോയുടെ ലോകകപ്പ് ഹീറോയോവാന്‍ വിസ്സയുടെ അറിയാത്ത ജീവിതം

Authored by Web Desk | Last updated: 18 Jun 2026, 1:21 PM | 2 min read

Print
കാഴ്ചപോകുന്ന നിലയിലുള്ള ആസിഡ് ആക്രമണത്തെ അതിജീവിച്ചു ; കോംഗോയുടെ ലോകകപ്പ് ഹീറോയോവാന്‍ വിസ്സയുടെ അറിയാത്ത ജീവിതം
ഫിഫ ലോകകപ്പില്‍ പോര്‍ച്ചുഗലിനെതിരെ 1-1 എന്ന സ്‌കോറിന് ചരിത്രപരമായ സമനില പിടിക്കാന്‍ ഡിആര്‍ കോംഗോയെ സഹായിച്ച ഗോള്‍ നേടിയതോടെ ബുധനാഴ്ച വാര്‍ത്തകളില്‍ നിറഞ്ഞു നിന്നത് യോവാന്‍ വിസ്സയാണ്. പ്രീമിയര്‍ ലീഗില്‍ ബ്രെന്റ്‌ഫോര്‍ഡിന് വേണ്ടി കളിച്ചതിലൂടെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് പരിചിതനായ വിസ്സയുടെ മൈതാനത്തിന് പുറത്തുള്ള ധീരമായ ജീവിതകഥ പലര്‍ക്കും അറിയണമെന്നില്ല.


ലോകകപ്പില്‍ 52 വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് ഡിആര്‍ കോംഗോ ഗോള്‍ നേടുന്നത്. തുടക്കത്തില്‍ തന്നെ ജോവോ നെവസ് പോര്‍ച്ചുഗലിന് ലീഡ് നല്‍കിയെങ്കിലും ഡിആര്‍ കോംഗോ വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. വിസ്സയുടെ ശക്തമായ ഹെഡ്ഡര്‍ അവരുടെ പോരാട്ടവീര്യത്തിന്റെ മികച്ച ഉദാഹരണമായിരുന്നു. ഈ മികച്ച പ്രകടനത്തിന് ലോകമെമ്പാടുമുള്ള ആളുകള്‍ സ്‌ട്രൈക്കറെ അഭിനന്ദിക്കുമ്പോള്‍, വെറും അഞ്ച് വര്‍ഷം മുമ്പ് ലോറിയന്റിലെ സ്വന്തം വീട്ടില്‍ വെച്ച് നടന്ന ആസിഡ് ആക്രമണത്തില്‍ അദ്ദേഹത്തിന് കാഴ്ചശക്തി തന്നെ നഷ്ടപ്പെടാമായിരുന്നു എന്ന കാര്യം പലര്‍ക്കും അറിയില്ല.


പിന്നീട് 'ലാറ്റിറ്റിയ പി' എന്ന് തിരിച്ചറിഞ്ഞ ഒരു സ്ത്രീ, ആരാധികയെന്ന വ്യാജേന എത്തി അദ്ദേഹത്തിന്റെ മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. അവര്‍ വിസ്സയുടെ മകളെ തട്ടിക്കൊണ്ടുപോകാനും ശ്രമിച്ചിരുന്നു. എന്നാല്‍ ഒടുവില്‍ പിടിയിലായ ഇവര്‍ക്ക് കോടതി 18 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചു. ലോറിയന്റില്‍ നിന്ന് ബ്രെന്റ്‌ഫോര്‍ഡിലേക്കുള്ള അദ്ദേഹത്തിന്റെ ട്രാന്‍സ്ഫറിന് തൊട്ടുമുമ്പായിരുന്നു ഈ സംഭവം നടന്നത്. ഇത് അദ്ദേഹത്തിന്റെ കരിയറിനെ ബാധിക്കുമെന്ന് അന്ന് കരുതിയിരുന്നു.


കോടതിയില്‍ വിസ്സ തന്റെ അനുഭവം വിവരിച്ചത് ഇങ്ങനെയാണ്:


'ഞാന്‍ വാതില്‍ തുറന്നപ്പോള്‍ എന്റെ മുഖത്തേക്ക് ആരോ ദ്രാവകം ഒഴിച്ചു. ഞാന്‍ നിലവിളിച്ചു, എനിക്ക് ശ്വാസമെടുക്കാന്‍ കഴിഞ്ഞില്ല. എന്റെ ഭാര്യ ഉടന്‍ തന്നെ അടിയന്തര വിഭാഗത്തെ വിളിച്ചു. കണ്ണ് കഴുകാനായി ഷവറിന് താഴെ നില്‍ക്കാന്‍ അവര്‍ എന്നോട് പറഞ്ഞു. ആശുപത്രിയില്‍ എത്തിയപ്പോഴാണ് എന്റെ കണ്ണുകള്‍ക്ക് പൊള്ളലേറ്റതായി ഡോക്ടര്‍മാര്‍ പറഞ്ഞത്. ഓരോ മണിക്കൂറിലും ആരെങ്കിലും വന്ന് കണ്ണ് കഴുകണമായിരുന്നു. അതൊരു ഭയാനകമായ അവസ്ഥയായിരുന്നു.'


'അതിനുശേഷം, ചെറിയൊരു ശബ്ദം കേട്ടാല്‍ പോലും ഞാന്‍ പരിഭ്രാന്തനാകും. എന്റെ കുട്ടികള്‍ സുരക്ഷിതരാണെന്ന ചിന്ത മാത്രമാണ് എന്നെ മുന്നോട്ട് നയിച്ചത്. എന്റെ ഇരു കണ്ണുകളിലും ശസ്ത്രക്രിയ നടത്തി, ജീവിതകാലം മുഴുവന്‍ ഐ ഡ്രോപ്‌സ് ഉപയോഗിക്കേണ്ടിവരുമെന്ന് ഡോക്ടര്‍ പറഞ്ഞു. അന്ന് പെട്ടെന്ന് ചികിത്സ ലഭിച്ചില്ലായിരുന്നെങ്കില്‍ ഇതിലും മോശമായ അവസ്ഥ ഉണ്ടാകുമായിരുന്നു.'


ഇത്രയും വലിയൊരു പ്രതിസന്ധി ഉണ്ടായിട്ടും, 2021-ല്‍ അദ്ദേഹം ബ്രെന്റ്‌ഫോര്‍ഡില്‍ ചേരുകയും നാല് സീസണുകളിലായി ക്ലബ്ബിനായി 149 മത്സരങ്ങള്‍ കളിക്കുകയും ചെയ്തു. അവിടെ 49 ഗോളുകള്‍ നേടിയ അദ്ദേഹം, പിന്നീട് വലിയ തുകയ്ക്കുള്ള കരാറില്‍ ന്യൂകാസില്‍ യുണൈറ്റഡിലേക്ക് മാറുകയും ചെയ്തു.


Tags

  • dr congo
  • fifa world cup
  • acid attack survivor

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

36 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചു; ജോർദാനെ വീഴ്ത്തി ഓസ്ട്രിയ

36 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചു; ജോർദാനെ വീഴ്ത്തി ഓസ്ട്രിയ

ക്രൊയേഷ്യയെ തകർത്തുവിട്ട് ഇംഗ്ലണ്ടിന് വിജയത്തുടക്കം; ഇരട്ട ഗോളുകളുമായി ഹാരി കെയ്ൻ

ക്രൊയേഷ്യയെ തകർത്തുവിട്ട് ഇംഗ്ലണ്ടിന് വിജയത്തുടക്കം; ഇരട്ട ഗോളുകളുമായി ഹാരി കെയ്ൻ

വൻമതിലായി ഡി.ആർ. കോംഗോ; പോർച്ചുഗലിനെ സമനിലയിൽ തളച്ചു

വൻമതിലായി ഡി.ആർ. കോംഗോ; പോർച്ചുഗലിനെ സമനിലയിൽ തളച്ചു

ചരിത്രനേട്ടവുമായി മെസ്സിയും ഹാലണ്ടും എംബാപ്പെയും; റൊണാള്‍ഡോയ്ക്ക് നിരാശയുടെ ചൊവ്വാഴ്ച

ചരിത്രനേട്ടവുമായി മെസ്സിയും ഹാലണ്ടും എംബാപ്പെയും; റൊണാള്‍ഡോയ്ക്ക് നിരാശയുടെ ചൊവ്വാഴ്ച

ഗോളിന്റെ തമ്പുരാന്‍, മെസിക്ക്‌ ലോകകപ്പില്‍ കന്നി ഹാട്രിക്ക്‌

ഗോളിന്റെ തമ്പുരാന്‍, മെസിക്ക്‌ ലോകകപ്പില്‍ കന്നി ഹാട്രിക്ക്‌

ലോകകപ്പില്‍ വിജയക്കുതിപ്പ്‌ തുടങ്ങി ഫ്രാന്‍സ്‌

ലോകകപ്പില്‍ വിജയക്കുതിപ്പ്‌ തുടങ്ങി ഫ്രാന്‍സ്‌