
വി.എസ്.അച്യുതാനന്ദന്റെ ഒന്നാം ചരമവാര്‍ഷികത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ച് സംവിധായകന് വിനയന്. അധികാരത്തിന്റെ സ്വര്‍ണ്ണ കിരീടം തലയില്‍ ഏറിയാല്‍ പിന്നെ അതുവരെ പറഞ്ഞതെല്ലാം വിട്ട് സ്വയം മറക്കുന്ന നേതാക്കള്‍ക്കിടയില്‍ തികച്ചും വ്യത്യസ്തനായിരുന്നു വി എസ് അച്യുതാനന്ദന് എന്ന് വിനയന് ഫേസ്ബുക്കില്‍ കുറിച്ചു. ജീവിച്ചിരുന്നപ്പോള്‍ ഒറ്റയാള്‍ പോരാട്ടം നടത്തേണ്ടിവന്ന ആ മനുഷ്യന് യാത്രയായതിനു ശേഷമുള്ള പുകഴ്ത്തിപ്പാടലുകള്‍ കേള്‍ക്കുമ്പോള്‍ ഉള്ളില്‍ ചിരിയും വേദനയും തോന്നാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിനയന്റെ കുറിപ്പ്:
വി എസ് എന്ന പോരാളിയുടെ ഓർമ്മ ദിനത്തിൽ പ്രണാമമർപ്പിക്കുന്നു… പ്രത്യയശാസ്ത്രത്തേക്കാളേറെ ഒരു രാഷ്ട്രീയ നേതാവിന്റെ വ്യക്തിശുദ്ധിയും നിലപാടുകളിലെ നിശ്ചയദാർഢ്യവുമാണ് ജനഹൃദയങ്ങളിൽ അയാൾക്കു സ്ഥാനമേകുന്നത്.. അധികാരത്തിന്റെ സ്വർണ്ണ കീരീടം തലയിൽ ഏറിയാൽ പിന്നെ അതുവരെ പറഞ്ഞതെല്ലാം വിട്ട് സ്വയം മറക്കുന്ന നേതാക്കൾക്കിടയിൽ തികച്ചും വ്ത്യസ്തനായിരുന്നു വി എസ് അച്യുതാനന്ദൻ…
ജീവിച്ചിരുന്നപ്പോള്‍ ഒറ്റയാൾ പോരാട്ടം നടത്തേണ്ടിവന്ന ആ മനുഷ്യൻ യാത്രയായതിനു ശേഷമുള്ള പുകഴ്ത്തിപ്പാടലുകൾ കേൾക്കുമ്പോൾ ഉള്ളിൽ ചിരിയും വേദനയും തോന്നാറുണ്ട്…
വിനയന്റെ കുറിപ്പ്:
വി എസ് എന്ന പോരാളിയുടെ ഓർമ്മ ദിനത്തിൽ പ്രണാമമർപ്പിക്കുന്നു… പ്രത്യയശാസ്ത്രത്തേക്കാളേറെ ഒരു രാഷ്ട്രീയ നേതാവിന്റെ വ്യക്തിശുദ്ധിയും നിലപാടുകളിലെ നിശ്ചയദാർഢ്യവുമാണ് ജനഹൃദയങ്ങളിൽ അയാൾക്കു സ്ഥാനമേകുന്നത്.. അധികാരത്തിന്റെ സ്വർണ്ണ കീരീടം തലയിൽ ഏറിയാൽ പിന്നെ അതുവരെ പറഞ്ഞതെല്ലാം വിട്ട് സ്വയം മറക്കുന്ന നേതാക്കൾക്കിടയിൽ തികച്ചും വ്ത്യസ്തനായിരുന്നു വി എസ് അച്യുതാനന്ദൻ…
ജീവിച്ചിരുന്നപ്പോള്‍ ഒറ്റയാൾ പോരാട്ടം നടത്തേണ്ടിവന്ന ആ മനുഷ്യൻ യാത്രയായതിനു ശേഷമുള്ള പുകഴ്ത്തിപ്പാടലുകൾ കേൾക്കുമ്പോൾ ഉള്ളിൽ ചിരിയും വേദനയും തോന്നാറുണ്ട്…







Comments